Breaking News

കാസർകോട് ജില്ലയിലടക്കം പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം എ.അനിൽകുമാർ വെള്ളരിക്കുണ്ടിലേക്കും, രഞ്ജിത് രവീന്ദ്രൻ അമ്പലത്തറയിലേക്കും, ഉണ്ണികൃഷ്ണൻ രാജപുരത്തേക്കും, പ്രേംസദന് ചിറ്റാരിക്കാലിലേക്കും സ്ഥലം മാറ്റം


കാസർകോട്: പി ബാലകൃഷ്ണൻ നായർ, കെവി വേണുഗോപാൽ, ഡോ. വി ബാലകൃഷ്ണൻ, സികെ സുനിൽകുമാർ, യു പ്രേമൻ എന്നിവരെ കാസർകോട്ടേക്ക് മാറ്റി. 


ഡോ: വി ബാലകൃഷ്ണനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചു. ബേക്കലിൽ സി.കെ സുനിൽ കുമാറിനെയും , കാസർകോട് ബാലകൃഷ്ണൻ നായരാമാണ് പുതിയ ഡി വൈ എസ് പി ചുമതല. യു.കെ.പ്രേമൻ ജില്ലാ ക്രൈം റിക്കാർഡ് ബ്യൂറോ ഡി വൈ എസ് പി , പി.കെ സുധാകരൻ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി.



കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ശ്രീഹരിയെ

നീലേശ്വരത്തേക്കും, മലപ്പുറത്തെ പ്രേംസദനെ

ചിറ്റാരിക്കലിലേക്കും, പൊന്നാനിയിലെ പി നാരായണനെ

ചന്തേരയിലേക്കും, ബേപ്പൂരിലെ പ്രമോദിനെ

കുമ്പളയിലേക്കും, കൂരാച്ചുണ്ടിലെ എ.അനിൽ കുമാറിനെ

വെള്ളരിക്കുണ്ടിലേക്കും, അമ്പലവയലിലെ രഞ്ജിത്

രവീന്ദ്രനെ അമ്പലത്തറയിലേക്കും, മണ്ണുത്തിയിലെ അജിത്

കുമാറിനെ കാസർകോട്ടേക്കും സ്ഥലം മാറ്റി.

എലത്തൂരിലെ മനോജ് വി വി യെ വിദ്യാനഗറിലേക്കും,

കൊടുവള്ളിയിലെ ദാമോദരൻ ടി യെ ബേഡകത്തേക്കും,

പെരുമണ്ണാമുഴിയിലെ അനൂബ് കുമാറിനെ കാസർകോട്

സൈബർ ക്രൈമിലേക്കും, വെള്ളമുണ്ടയിലെ ഷൈൻ കെപിയെ ഹൊസ്ദുർഗിലേക്കും കണ്ണൂർ സി ബിയിലെ സന്തോഷ്കുമാറിനെ മഞ്ചേശ്വരത്തേക്കും, മാനന്താവാടിയിലെ

മുകുന്ദൻ ടി കെ യെ ആദൂരിലേക്കും, കണ്ണൂർ സിറ്റിയിലെ

ഉത്തംദാസിനെ മേൽപറമ്പിലേക്കും, ഉണ്ണികൃഷ്ണനെ

രാജപുരത്തേക്കും,  അരുൺ എം.ജെയെ തളങ്കര കോസ്റ്റൽ

സ്റ്റേഷനിലേക്കും, ദിലീഷിനെ കുമ്പള കോസ്റ്റൽ

സ്റ്റേഷനിലേക്കും, ചിറ്റാരിക്കല്ലിലെ രാജേഷിനെ

ബേക്കലിലേക്കും മാറ്റി നിയമിച്ചു.

നീലേശ്വരത്തെ സജീവ് പി ബിയെ കരികോട്ടുകാരിലേക്കും,

ചന്തേരയിലെ ജേക്കബ് എം ടിയെ തൊട്ടിലാളത്തേക്കും,

കുമ്പളയിലെ അനിൽ എം നെ എടക്കാടേക്കും,

വെള്ളരിക്കുണ്ടിലെ ജോസ് കുര്യനെ

മേലുകാവിലേക്കും അമ്പലത്തറയിലെ രാജീവൻ വിപിയെ

ചീമേനിയിലേക്കും, ചീമേനിയിലെ ഫായിസ് അലിയെ

നാദാപുരത്തേക്കും, കാസർകോട്ടെ കെ വി ബാബുവിനെ

പരിയാരത്തേക്കും വിദ്യാനഗറിലെ ശ്രീജിത് കോടേരിയെ

കണ്ണൂർ ടൗണിലേക്കും മാറ്റി.

ബേക്കലിലെ പ്രദീഷ് ടിവിയെ കണ്ണൂരിലേക്കും, ബേഡകത്തെ

കെ ജെ വിനോയിയെ ഇരിട്ടിയിലേക്കും, സൈബർ ക്രൈമിലെ

സിൽജിത് വി യെ ബേപ്പൂരിലേക്കും,ഹൊസൂർഗിലെ മണി

പികയെ കണ്ണൂരിലേക്കും, മഞ്ചേശ്വരത്തെ

അരുൺദാസിനെ ആറളത്തേക്കും, ആദൂരിലെ സതീശൻ പി

ആറിനെ കണ്ണൂർ സിറ്റിയിലേക്കും, മേല്പറമ്പിലെ സനിൽ

കുമാറിനെ തലശ്ശേരിയിലേക്കും, കുമ്പള കോസ്റ്റലിലെ

സ്മിതേഷ് കെ വിയെ തലശ്ശേരിയിലേക്കും, രാജപുരത്ത

ബിജോയിയെ പേരാവൂരിലേക്കും മാറ്റി.

No comments